ധ്യാനിക്കാൻ
പരിശീലനം വേണമെന്ന് നിര്ബന്ധമില്ല.ബുധനും,മഹാവീരനും,ശ്രീനാരായണഗുരുവും,കൃഷ്ണനും,മുഹമ്മദും,ക്രിസ്തുവും,ജ.കൃഷ്ണമൂര്ത്തിയും,ഒഷോയും,ശങ്കരാചാര്യരും,ചട്ടമ്പിസ്വാമികളും,രമണ മാഹര്ഷിയും,ലാവോത്സുവുംചാങ്ങ്തുസുവും ഒന്നും വ്യക്തമായ ഗുരുക്കന്മാരില്ലാതെ ബോധോദയ പ്രാപ്തി നേടിയവരാണ്.
ദെയിവം നമ്മെ സൃഷ്ടിച്ചത് മറ്റൊരാളുടെ സഹായത്തോടെ ബോധാവാനാകത്തക്ക രീതിയിൽ പരാധീനക്കാരനായിട്ടല്ല. നമ്മുടെ കോമൻസെൻസ്ഗു മാത്രംമതി നിക്ഷ്പക്ഷമായി സത്യം അന്വേഷിക്കാൻ ഗു രുക്കന്മാരെ ഉപയോഗിക്കുക മാത്രമേ ആകാാവു.ചില ടിപ്സ് വാങ്ങാം.അത്രമാത്രം.ഇല്ലെങ്കിൽ അവർ ശിഷ്യരെ ഉപയോഗിക്കും.എന്നാല്‍, ധ്യാന പരിശീലനം നല്‍കാന്‍ കഴിവുള്ള ഗുരുവും ഗുരുകൃപയ്ക്ക് അര്‍ഹനായ ശിഷ്യനും- ഇതു രണ്ടും ഇന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. മറ്റെല്ലാം ഉദരപൂരണതിനുള്ള മാര്‍ഗം മാത്രം! എല്ലാവരുടെയും ഉള്ളിൽ ധ്യാനത്തിന്റെ വിത്ത് ഉറങ്ങിക്കിടക്കുന്നു.അന്വേഷണ തത്പരത ഉള്ളവർ അന്വേഷിക്കുകയും അപ്പോൾ ബോധം ചിലരിൽ സ്വയം ശക്തമായി വരികയും ക്രമേണ ആ അന്വേഷിക്കുന്നവർ അന്വേഷണം നിറുത്തുമ്പോൾ അത് കണ്ടെത്തുകയും ചെയ്യും.ഒരു ഗുരു ഉണ്ടെങ്കിലും നല്ലത് ഇല്ലെങ്കിലും നല്ലത്.പ്രപഞ്ചം അവനു ബോധോടയത്തിനുള്ള ടിപ്സ് നല്കിക്കൊണ്ടേ ഇരിക്കും.

No comments:
Post a Comment